വിത്തുകാള – ഭാഗം III

ആ വെക്കേഷന്‍ കാലത്ത്‌ ഒരു ദിവസം, സത്യന്‍, അയാളുടെ ഒരു അമ്മാവന്റെ മരണം സംബന്ധിച്ച്‌ രണ്ടു ദിവസം അയാളുടെ വീട്ടില്‍ പോയിരുന്നു. അന്നു രണ്ടു ദിവസവും കന്നുകാലികളെ നോക്കുന്ന ചുമതല മുഴുവനായും എനിക്കായി. ആ രണ്ട്‌ ദിവസങ്ങളിലും ഞാന്‍ ഫാം ഹൗസില്‍ തന്നെയായിരുന്നു. ആഹാരം കഴിക്കുന്നതിനും, രാവിലേയും വൈകിട്ടും കറവക്കാരന്‍ വന്ന്‌ പാലു കറന്നു കഴിഞ്ഞാല്‍ അതും കൊണ്ടും മാത്രം വീട്ടില്‍ പോയിട്ട്‌ ബാക്കി മുഴുവന്‍ സമയവും ഫാംഹൗസില്‍ കഴിഞ്ഞു. ആദ്യ ദിവസം രാത്രി ഞാന്‍ വീട്ടില്‍ വന്ന്‌ ഭക്ഷണമൊക്കെ കഴിച്ച്‌ തിരികെ െചന്നിട്ട്‌ കന്നുകാലികള്‍ക്ക്‌ വെള്ളവും പുല്ലും കൊടുത്തിട്ട്‌ ഒന്‍പത്‌ മണി കഴിഞ്ഞപ്പോള്‍ ഉറങ്ങാന്‍ കിടന്നു.

മേയ്‌ മാസത്തിലെ ഒരു രാത്രിയായിരുന്നതിനാല്‍ നടുമുറ്റത്തിന്‌ അടുത്തുള്ള വരാന്തയില്‍ പായ വിരിച്ചാണ്‌ ഞാന്‍ കിടന്നിരുന്നത്‌. ഞാന്‍ രാത്രിയില്‍ ഒരു ലുങ്കിയാണ്‌ ഉടുത്തിരുന്നത്‌. അടിയില്‍ ജട്ടി ധരിച്ചിരുന്നില്ല. അന്ന്‌ ഞാന്‍ സ്ഥിരമായി അടിയില്‍ ജട്ടി ധരിക്കാന്‍ തുടങ്ങിയിരുന്നില്ല. ഞാന്‍ കിടന്നിട്ട്‌ മുണ്ടിന്റെ ഉള്ളില്‍ കയ്യിട്ട്‌ കേശവനെ വെളിയില്‍ എടുത്ത്‌ പതുക്കെ വാണമടിച്ചുകൊണ്ട്‌ കിടന്നു. പക്ഷെ ക്ഷീണം മൂലം കിടന്ന്‌ അല്‌പസമയത്തിനുള്ളില്‍ ഞാന്‍ ഉറങ്ങിപ്പോയി. രാത്രിയില്‍ എപ്പോഴോ ആരോ കതകില്‍ മുട്ടുന്ന ശബ്‌ദം കേട്ട്‌ ഞാന്‍ ഞെട്ടി ഉണര്‍ന്നു. നേരിയ നിലാവ്‌ ഉള്ളതിനാല്‍ നടുമുറ്റത്ത്‌ വെളിച്ചം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ലൈറ്റൊന്നുമിടാതെ എഴുന്നേറ്റ്‌ ചെന്ന്‌ കതക്‌ തുറന്നു. പെട്ടെന്ന്‌ ഒരു സ്‌ത്രീ എന്നെ െകട്ടിപ്പിടിച്ചുകൊണ്ട്‌ ഉള്ളിലേയ്‌ക്ക്‌ കയറി.

“സത്യ അണ്ണാ ഞാന്‍ എത്ര നേരമായി കതകില്‍ മുട്ടുന്നു. സത്യ അണ്ണന്‍ എന്താ ഉറങ്ങിപ്പോയോ.” ശബ്‌ദം കേട്ടപ്പോള്‍ എനിക്ക്‌ ആളെ മനസ്സിലായി. അത്‌ ഞങ്ങളുടെ ഫാംഹൗസിന്‌ അടുത്തായി താമസിക്കുന്ന ഞങ്ങളുടെ ഒരു പണിക്കാരനും, കുടികിടപ്പുകാരനുമൊക്കെയായ ഒരു അയ്യപ്പന്റെ മകള്‍ രമണിയായിരുന്നു. അയ്യപ്പന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ്‌ മരണമടഞ്ഞു. അയ്യപ്പന്‌ മൂന്ന്‌ മക്കളുണ്ട്‌. മൂത്തത്‌ രമണി. അവള്‍ക്ക്‌ ഉദ്ദേശം  പതിനെട്ടു വയസ്സ്‌ കാണുമായിരുന്നു.  അവള്‍ പത്താം ക്ലാസ്സില്‍ തോറ്റതോടെ പഠിത്തം മതിയാക്കി. രണ്ടാമത്തേത്‌ അമ്പിളി. അമ്മയുടെ മരണ ശേഷം രമണിയാണ്‌ വീട്ടു കാര്യങ്ങള്‍ നോക്കുന്നത്‌. ഞാന്‍ ഒന്നും മിണ്ടാതെ നിന്നതിനാല്‍ “സത്യ അണ്ണന്‍ എന്താ ഒന്നും മിണ്ടാത്തത്‌ ”എന്ന്‌ ചോദിച്ചുകൊണ്ട്‌ അവള്‍ എന്റെ ശരീരത്തില്‍ കൈ കൊണ്ട്‌ തപ്പി നോക്കി. ആളു മാറിപ്പോയി എന്ന്‌ മനസ്സിലാക്കിയ അവള്‍ എന്നെ വിട്ട്‌ ദൂരേയ്‌ക്ക്‌ നീങ്ങി നിന്നു. എനിക്ക്‌ കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായി.

സത്യനുമായി ഇവള്‍ എന്നും രാത്രി സംഗമിക്കാറുണ്ടായിരുന്നു. മരണം അറിഞ്ഞയുടന്‍ സത്യന്‍ വീട്ടില്‍ പോയ വിവരം ഇവള്‍ അറിഞ്ഞിരുന്നില്ല. അത്‌ അറിയാതെ അവള്‍ എന്നത്തേയും പോലെ അന്നും വന്നതായിരുന്നു. ഞാന്‍ പെട്ടെന്ന്‌ മുന്നോട്ട്‌ ചെന്നിട്ട്‌ അവളെ കയറി പിടിച്ചു. “നിനക്ക്‌ എന്താടീ രാത്രി ഇവിടെ പരിപാടി. നീ എന്തിനാ സത്യനെ തിരക്കി വന്നത്‌. ഇത്‌ സ്ഥിരം പരിപാടിയാണ്‌ അല്ലേ.” ശബ്‌ദം കേട്ടപ്പോള്‍ അവള്‍ ആളെ തിരച്ചറിഞ്ഞു. “അയ്യോ കൊച്ചുമുതലാളീ, സത്യഅണ്ണന്‍ രാത്രി വരാന്‍ പറഞ്ഞതുകൊണ്ടാണ്‌ ഞാന്‍ വന്നത്‌. കൊച്ചു മുതലാളി ഇത ആരോടും പറയരുത്‌. എന്റെ അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊന്നുകളയും.” അവള്‍ കരഞ്ഞുകൊണ്ട്‌ പെട്ടെന്ന്‌ കുനിഞ്ഞ്‌ എന്റെ കാലില്‍ പിടിച്ചു. ഞാന്‍ അവളെ പിടിച്ച്‌ എഴുന്നേല്‍പിച്ചു.

Leave a Comment