എന്റെ നീരു

മദിരാശിയിൽ നിന്നും ഡെൽഹിയിലേക്കുള്ള വിമാനയാത്രയിൽ മനോജിന്റെ ചിന്ത മുഴുവൻ നാളെ നടക്കുന്ന അന്താരാഷ്ട കോൺഫറൻസ് മാത്രമായിരുന്നു. മുഖം തുടയ്ക്കക്കാൻ കോളൊൺ കലർന്ന ഇളം ചൂടുള്ള ടവൽ വെച്ചുനീട്ടുന്ന സുന്ദരിയെകണ്ടയാൾ ഞെട്ടി, ങ്ങേ, ഇതു നീരുവല്ലേ..?പരിചയഭാവത്തിൽ ചിരിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ പക്ഷേ ഫോസ്കറ്റ്ലസ് ട്രൈനിംഗിലൂടെ സ്വായത്തമാക്കിയ പതിവു ചിരി സമ്മാനിച്ച് അടുത്ത സീറ്റിലേക്ക് നീങ്ങി. പിന്നീട് ഭക്ഷണം വിളമ്പുമ്പോഴുമൊക്കെ അവളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും അവൾ അകലെതന്നെയായിരുന്നു. വിൻഡോസീറ്റിലമർന്നിരുന്നയാൾ പുറത്തേക്ക് നോക്കി, മന്ദം ചലിക്കുന്ന മേഘശകലങ്ങൾക്കൊപ്പം ഓർമ്മകളും പാറിനടന്നു.

എൻജിനിയറിംഗ് കോളേജിലെ അവസാന വർഷമാണ് അവളുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്, നീരജ് രത്ന, കന്നടക്കാരി, ഗോതമ്പിന്റെ നിറം. മൂപ്പെത്തിനിൽക്കുന്ന എന്നാൽ ഒട്ടും ഉടവുതട്ടാത്ത മൂലകൾ വിരിഞ്ഞ കുണ്ടികൾ. ആറടിക്കടുപ്പിച്ച് ഉയരമുള്ള നെടുവരിയൻ ചരക്ക്. കോളേജിലെ കൂണ്ണപൊങ്ങാത്ത കിഴവൻ പ്രൊഫസർമാർക്കുവരെ കൈവാണം വിടാനുള്ള അവസരമുണ്ടാക്കിയ സ്വപ്ന സുന്ദരി. വൈകിളിപിടിച്ച ടിച്ചർമാർ ഇവളെ കടത്തിവെട്ടാൻ കൂണ്ടിയും മുലയും തള്ളി നടക്കാൻ വീട്ടിലും പരിശീലിക്കുന്ന വാർത്ത കോളേജിൽ പാട്ടായിരുന്നു.പക്ഷേ തന്നെയാകർഷിച്ച് അവളുടെ ലളിത വസ്ത്രധാരണവും ലിസ്റ്റിക്സ് പോലുമുപയോഗിക്കാത്ത ലളിതമായ മേക്കപ്പൂമൊക്കെയായിരുന്നില്ലേ. അല്ല. സ്വതവേ തൊണ്ടി പ്പഴം പോലെ ചുവന്നിരുന്ന അവളുടെ ചൂണ്ടുകൾക്ക് അല്ലെങ്കിലും ലിപ്സ്റ്റിക്കിന്റെ ആവരണം ആവശ്യമായിരുന്നില്ല.
ബാസ്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന തന്നോട് അവൾക്കെങ്ങിനെയാണ് അടുപ്പം തോന്നിയിരിക്കാൻ സാധ്യത.? അവളേക്കാൾ ഉയരമുള്ള വളരെ കുറച്ചു പേരെ അന്നു കോളേജിൽ ഉണ്ടായിരുന്നുള്ളൂ. അതിലൊരുവനായിരുന്നു താനും. പലപ്പോഴും അവൾ ബാസ്ക്ക് ബോൾ ഗ്രൗണ്ടിനികേ കളികാണാനിരിക്കുമായിരുന്നു. ചെറുകുശലങ്ങൾ ചതുക്കെ സൗഹൃദത്തിനു വഴിമരുന്നിടുകയായിരുന്നുവോ..? ഇൻറർയൂണിവേഴ്സിറ്റി ടൂർണ്ണമെന്ററുകൾ തൂത്തുവാരൂമ്പോഴൊക്കെ കാണികളോടൊപ്പം കയ്യടിക്കുവാൻ അവളും. കോളേജിന്റെ പൊതുസ്വത്തായ അവളെ തട്ടിയെടുത്തിൽ അസൂയപൂണ്ടവർ കഥകൾ മെനഞ്ഞു. പക്ഷേ അതൊന്നും ഞങ്ങളെ ബാധിക്കുന്നതായിരുന്നില്ല.
ആ വർഷത്തെ കലോത്സവം വന്നണഞ്ഞു. കോളേജിലെ കാമുകികാമുകന്മാരെല്ലാവരും കൊതിക്കുന്ന 2 മാത്രികൾ. പല ക്ലാസ് മുറികളിലും കുണ്ണപ്പാലും ചൂർ തേനും ചിലയിടങ്ങളിൽ കന്യാചർമ്മം പൊട്ടിയ ചോരയും മിശ്രിതമായി തുപ്പുകാരിക്കു ജോലിയുണ്ടാക്കുന്ന രണ്ടു രാത്രികളിലെ  കലാമേള. വൈകിട്ട് ഏഴുമണിയായി, സ്റ്റേജിൽ കോളേജിലെ നടനാണി കവിതയുടെ നാടോടിനൃത്തം പൊടിപൊടിക്കുന്നു. എല്ലാവരും വായിൽ വെള്ളമൊലിപ്പിച്ചു നിൽപ്പാണ്, അതുകൊണ്ട് തന്നെ കവിത കുണ്ടികൊണ്ടുള്ള ചില നമ്പരുകളും ഇറക്കുന്നു. ഫോ, എന്നാ കൂലുക്കാണവളുടെ. സാന്മാരുടെ ആത്മഗതം.

‘ടാ, എനിക്കു ബോറടിക്കുന്നു. എന്നെ ഫോസ്റ്റലിൽ ആക്കിതരുമോ..?

“നിനക്ക് കവിതയുടെ ആട്ടം കാണാൻ പറ്റാത്തതിൽ വിഷമമുണ്ടോ?