ലൈഫ് ഓഫ് ഹൈമചേച്ചി Part – 2 (life of haima chechi part - 2)

This story is part of the ലൈഫ് ഓഫ് ഹൈമചേച്ചി series

    ശ്രീദേവി ഡോക്ടറിന്റെ ക്ലിനിക്കിൽ നിന്നും ഇറങ്ങുമ്പോൾ ജയശങ്കറിന്റെ മനസ്സ് കുറ്റബോധം കൊണ്ട് വിങ്ങുകയായിരുന്നു. കാര്യം ഡോക്ടർ ഇതു ചികിത്സയുടെ ഭാഗമായി കണ്ടാൽ മതി എന്നു പറഞ്ഞു മനസ്സിലാക്കി ക്ലാസ്സ്‌ കൊടുത്തിരുന്നു എങ്കിലും….

    അയാൾ തന്റെ പ്രീമിയർ പദ്മിനി ഒരു ബാറിലേക്ക് വിട്ടു. അവിടെ നിന്നും രണ്ടെണ്ണം അടിച്ചു ഒരു ഫുള്ളും വാങ്ങിച്ചിട്ടാണ് അയാൾ വീട്ടിലേക്കു പോയത്. കൊല്ലം 1981 ആണേ…അന്ന് ഇന്നത്തെപ്പോലെ ഈ ചെക്കിങ്ങും ഊതിക്കൽ ടെസ്റ്റും ഒന്നും ഉണ്ടാവാറില്ല. ലൈസൻസ് ഉണ്ടോ എന്നു നോക്കും. അത്ര മാത്രം.
    വീട്ടിലെത്തിയപ്പോഴേക്കും അയാൾക്ക്‌ നല്ല പോലെ ധൈര്യം വെച്ചിരുന്നു. അന്ന് വൈകിയിട്ടാതെ കളിയിൽ ഹൈമ കിടന്നലറുന്നതു കണ്ടപ്പോൾ അയാൾക്ക്‌ തന്റെ പകലത്തെ പ്രവൃത്തിയെക്കുറിച്ചുള്ള പശ്ചാത്താപബോധം പോയി ആ സ്ഥാനത്തു ഒരു പ്രതികാര സുഖം കൈ വന്നു. “നീ ആൾക്കാരെ വിചാരിക്കിന്നതല്ലേ ഉള്ളു…ഞാൻ ശരിക്കും പുറത്തു പണിതിട്ടുണ്ടെടീ കഴപ്പീ…” അയാൾ മനസ്സിൽ പറഞ്ഞു.
    ക്രമേണ ജയശങ്കറിന്റെ മനോഗതിയിൽ കാര്യമായ മാറ്റങ്ങൾ വന്നു. അയാൾക്ക്‌ രീദേവിയോടുള്ള അനുരാഗം പ്രേമമായി മാറാൻ അധികം താമസം വേണ്ടി വന്നില്ല. അയാൾ ശ്രീദേവിയുടെ ക്ലിനിക്കിലെയും പതിയെ വീട്ടിലെയും നിത്യ സന്ദർശകൻ ആയി മാറി. അവരുടെ ഭർത്താവ് ആയും നല്ല കമ്പനി ആയി. അയാളുടെ കണ്ണുവെട്ടിച്ചു അവർ രണ്ടു പേരും പണ്ണി രസിച്ചു…
    ശ്രീദേവിയുടെ ഭർത്താവിനെക്കണ്ടാൽ നമ്മുടെ സിനിമാനടൻ കൊച്ചുപ്രേമനെപ്പോലെ ഇരിക്കും. പക്ഷെ ആളല്പം മോഡേൺ ആണ്. കൗബോയ് സ്റ്റൈൽ പാന്റും ഷർട്ടും തൊപ്പിയും ഒക്കെ വെച്ചാണ്‌ നടന്നിരുന്നത്. ആയാലും ഒരു മനഃശാസ്ത്രജ്ഞൻ ആണ്. ആളിന് ഭയങ്കര തലയാണ്..! ഡോക്ടറേറ്റ് ഒക്കെ ഉണ്ട്..! ആധുനിക മനഃശാസ്ത്രത്തിൽ പ്രശസ്തമായ രണ്ടു പ്രബന്ധങ്ങൾ അയാളുടെ പേരിലുണ്ട്….! ഡോക്ടറേറ്റ് എടുക്കാൻ വേണ്ടി അമേരിക്കയിൽ പോയപ്പോൾ മുതലാണ് അയാൾക്ക്‌ അമേരിക്കൻ രീതികളോടും സംസ്കാരത്തോടും ആരാധന തോന്നിയത്. അന്ന് മുതൽ ശീലമാക്കിയതാണ് ഈ കൗബോയ് വേഷവും മറ്റും. പോരാത്തതിന് ഒടുക്കത്തെ കുടിയും…ഡോക്ടറേറ്റ് ഒക്കെ കിട്ടിയതിനു ശേഷം അയാൾക്ക്‌ ചികിത്സയിലും മറ്റും ഒരു താൽപ്പര്യം ഇല്ല. വേണമെങ്കിൽ അമേരിക്കക്കാർ പടൈന്റ്‌സ് വരട്ടെ എന്നാണ് അയാളുടെ ഭാഷ്യം.

    പാവം…വെറുതെ അല്ല ഇവൾ താനുമായി ബന്ധപ്പെട്ടത്… ജയശങ്കർ കരുതി. “എത്ര കാലം എന്ന് വെച്ചാ വികാരങ്ങളൊക്കെ ഉള്ളിലൊതുക്കി കഴിയുക..?” വേറെ ആരെങ്കിലും ആയി ഇതു പോലെ ചെയ്തിട്ടുണ്ടോ എന്നാ ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു അവളുടെ മറുപടി. അത് അയാൾക്ക്‌ അവരോടുള്ള സ്നേഹം വർധിപ്പിച്ചു. കാര്യം തന്നെക്കാൾ പത്തു പതിനഞ്ചു വയസ്സ് മൂപ്പുണ്ട്. എന്നിരുന്നാലും ഡോക്ടർ ശ്രീദേവിയെ വിടാത്ത കഴിക്കുന്നത്തെക്കുറിച്ചു അയാൾ ആലോചിച്ചു. ശ്രീദേവിയോട് ചോദിച്ചതുമാണ്… പക്ഷെ അപ്പോഴൊക്കെ സമൂഹം…ബന്ധുക്കൾ..എന്നൊക്കെപ്പറഞ്ഞു അവൾ ഒഴിഞ്ഞു മാറുകയായിരുന്നു…